Bright Eyes Gladden The Heart; Good News Puts Fat On The Bones. (Proverbs 15:30)

Breaking news

അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ കണ്ണുകള്‍ ദാനം ചെയ്യും; സംസ്‌കാരം നാളെ        തൃക്കാക്കര എം.എല്‍.എ പി.ടി തോമസ് അന്തരിച്ചു.        സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്.        ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ നടപടിയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.        സംസ്ഥാനത്ത് ഇന്നും നാളെയും പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം        കുറുപ്പ് ഒടിടി റിലീസ് ചെയ്തതിന് പിന്നാലെ എതിര്‍പ്പുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക്        സംസ്ഥാനത്ത് നാലുപേര്‍ക്ക് കൂടി ഒമൈക്രോണ്‍ സ്ഥിരീകരിച്ചു.        ഇന്നും നാളെയും ബാങ്ക് ജീവനക്കാര്‍ പണിമുടക്കും.        ബാലവേലയെപ്പറ്റി വിവരം നല്‍കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്‍കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി        മകളുടെ ക്ഷേമത്തിനായി മാതാപിതാക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനത്തിന്റെ പരിധിയില്‍ വരില്ല; ഹൈക്കോടതി        

കൊച്ചി ജലമെട്രോ ; ആദ്യ ബോട്ട് നീരണിഞ്ഞു.

  • Saturday 03, 2021
  • KJ
General

കൊച്ചി: നിര്‍മാണം പൂര്‍ത്തീകരിച്ച്‌ ജലമെട്രോയുടെ ആദ്യ ബോട്ട് നീരണിഞ്ഞു. യാര്‍ഡില്‍ പണി പൂര്‍ത്തിയായ ബോട്ട് ക്രെയിന്‍ ഉപയോഗിച്ച്‌ വെള്ളത്തിലേക്ക് മാറ്റിയെങ്കിലും സര്‍വിസിനെത്താന്‍ ഇനിയും സമയമെടുക്കും.
 

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് വേണ്ടി കൊച്ചി കപ്പല്‍ശാലയാണ് ബോട്ട് നിര്‍മിക്കുന്നത്. ട്രയലുകള്‍ നടത്തി പരിശോധനകള്‍ പൂര്‍ത്തീകരിച്ച ശേഷമായിരിക്കും കെ.എം.ആര്‍.എല്ലിന് കൈമാറുക. 100 പേര്‍ക്ക് ഇരിക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടിയ ബോട്ടാണ് നിര്‍മിച്ചിരിക്കുന്നത്. ഇത്തരത്തിെല 23 ബോട്ടുകളാണ് കൊച്ചി മെട്രോ റെയിലിനുവേണ്ടി ഷിപ്യാര്‍ഡ് നിര്‍മിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് നീരണിഞ്ഞത്. രണ്ട് ബോട്ടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. വൈറ്റില-കാക്കനാട് റൂട്ടില്‍ മാര്‍ച്ചില്‍ സര്‍വിസിനെത്തുമെന്നായിരുന്നു ആദ്യം അധികൃതര്‍ അറിയിച്ചിരുന്നത്.

ഈ ടെര്‍മിനലുകളുടെ ഉദ്ഘാടനവും കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, ഉദ്ദേശിച്ച സമയത്ത് സര്‍വിസിനെത്തിക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കഴിഞ്ഞില്ല. കോവിഡാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. വൈറ്റില- കാക്കനാട് റൂട്ടിലാണ് ആദ്യഘട്ട സര്‍വിസ് ആരംഭിക്കുന്നത്.
 

ആദ്യ ബോട്ട് കൈമാറിക്കഴിഞ്ഞാല്‍ ഓരോ അഞ്ച് ആഴ്ചയിലും ഓരോ ബോട്ട് വീതം നടപടി പൂര്‍ത്തീകരിച്ച്‌ കൊച്ചിന്‍ ഷിപ്യാര്‍ഡ് കെ.എം.ആര്‍.എലിന് നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ടെര്‍മിനല്‍, ബോട്ട് എന്നിവയുടെ നിര്‍മാണം, സ്ഥലമെടുപ്പ് തുടങ്ങിയവക്ക് ഇതിനകം 145.22 കോടി ചെലവഴിച്ച പദ്ധതിയുടെ ആകെ ചെലവ് 747 കോടിയാണ്. ജര്‍മന്‍ ധനകാര്യ സ്ഥാപനമായ കെ.എഫ്.ഡബ്ല്യുവില്‍നിന്ന് 579.71 കോടി ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.